Friday, June 15, 2012

അടിമക്കച്ചവടം നടക്കുന്നത് കമ്മ്യുണിസ്റ്റ് പാര്‍ട്ടിയില്‍



പൊതുവേ കമ്മ്യുണിസ്റ്റ് പ്രസ്ഥാനങ്ങളില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നവരുടെ പ്രധാന പൊതു സ്വഭാവം അസംത്രിപ്ത്മായ മനസുള്ളവര്‍ ആണ് അവര്‍ എല്ലാവരും എന്നുള്ളതാണ്! രണ്ടാമത്തെ സ്വഭാവം അസൂയ നിറഞ്ഞതാണ്‌ അവരുടെ മനസ് എന്നതാണ്. മൂന്നാമത്തെ പൊതു സ്വഭാവം അത്യാഗ്രഹികള്‍ ആണ് അവര്‍ എന്നതാണ് നാലാമത്തെ പൊതു സ്വഭാവം എന്തിണ്ട്,മ അവര്‍ക്ക് ആര്‍ത്തി ആണ് എന്നതാണ്.അഞ്ചാമത്തെ  പൊതു സ്വഭാവം മറ്റുള്ളവരോടുള്ള പകയാണ്.. അടുത്ത പൊതു സ്വഭാവം അവര്‍ക്കുള്ളത് മനുഷ്യനും മൃഗങ്ങളും തമ്മില്‍  വ്യത്യാസമില്ല എന്നാ പൊതു അറിവാണ്.. കാരണം അവര്‍ക്ക് വിവേചന ബുദ്ധി പരിമിതം ആണ്. തിന്നുക കുടിക്കുക സംബാതിക്കുക സുഖിക്കുക എന്നതാണ് ജീവിതം എന്നും മുതലാളിമാര്‍ അതൊക്കെയാണ്‌ ചെയ്യുന്നത് എന്നും അവര്‍ മനസിലാക്കി വെക്കുന്നു. അതുപോലെ സുഖിക്കാന്‍ എങ്ങനെ വേണമെങ്കിലും പണം ഉണ്ടാക്കണം!! പണം ഉണ്ടാക്കാന്‍ എന്ത് അക്രമവും കാണിക്കാം. ഇങ്ങനെ പോകുന്നു അവരുടെ പ്രത്യയ ശാസ്ത്രം. ആ ലക്‌ഷ്യം നേടാന്‍ വൈകുന്ന ഓരോ നിമിഷവും ഈ കംമ്യുനിസ്ടിന്റെ കഹമ നശിക്കുകയും അസൂയ പക ആര്‍ത്തി അത്യാഗ്രഹം എന്നിവ വര്‍ധിച്ചു അവനില്‍ അക്രമ വാസനയും അതിനനുസരിച്ച് വര്‍ധിക്കുന്നു!! സുഖിക്കുന്ന മുതലാളിയെ പോലെ ആകാന്‍ അവന്‍ വെമ്പല്‍ കൊണ്ട് അവന്‍ ഒരു മാരക മാനസിക രോഗി ആയി മാറുന്നു..അവനു മനുഷ്യനു വേണ്ട സന്മാര്‍ഗമോ തത്വ ശാസ്ത്രമോ അറിയില്ല, പഠിക്കില്ല, പ്രവര്‍ത്തിക്കില്ല!! വിട്ടു വീഴ്ച ക്ഷമ സ്നേഹം എന്നിവയൊന്നും അവനു വില കല്‍പ്പിക്കാന്‍ പറ്റിയ വിഷയമല്ല.. മേട്ടീരിയലിസം അത് മാത്രം ആണ് അവനു മനുഷ്യനും !!ഇങ്ങനെ ഇരുണ്ടു മൂടിയ മനസ്സുമായി നടക്കുന്ന കംമ്യുനിസ്ടുകള്‍ മറ്റുള്ള ആരുടേയും നല്ല കാര്യങ്ങള്‍ കാണാറില്ല. കണ്ടാലും അവയോടും അത് ചെയ്യുന്നവരോടും അസൂയയും വെറുപ്പും പകയും അവജ്ന്ഹയും അത്തരക്കാരെ തകര്‍ക്കാന്‍ ഉള്ള മനസ്സും ആണ് കംമ്യുനിസ്ടുകള്‍ക്ക് ഉണ്ടാവുക. കാരണം അവരും ഭൌതികമായും മാനസികമായും ആത്മീയമായും ദരിദ്രര്‍ ആണ്.  ഭോതിക ദാരിദ്ര്യം പനതിനാണ്. മാനസിക ദാരിദ്ര്യം അധികാരത്തിനും ലൈങ്ങികതക്കും ആണ്.. ആത്മീയ ദാരിദ്ര്യം ആദര്ഷതിലാണ്..ഇങ്ങനെ കലുഷിതമായ മനസുള്ളവര്‍ എങ്ങനെ പ്രസന്നമായ ഒരു മുഖവും ആയി നടക്കും.. കമ്മ്യുണിസ്റ്റ് പാര്‍ട്ടിയിലെ നേതാക്കളുടെയും അനികളുടെയും മുഖത്ത് നോക്കൂ... ക്രൂരത ഒരു ആവേശം ആക്കിയതും പക ഒരു അവകാശം ആക്കിയതും അവരുടെ മുഖങ്ങള്‍ നമുക്ക് കാണിച്ചു തരും.. മൃഗീയത അവരുടെ പ്രവര്‍ത്തികളിലും വാക്കുകളിലും നിറഞ്ഞു നില്‍ക്കും. ഇതൊക്കെ ഇല്ലായ്മയില്‍ നിന്നും കര കയറി സന്തോഷത്തോടെ സാഹോദര്യത്തോടെ ജീവിക്കാന്‍ ഉള്ളതല്ല. മറിച്ച് വെട്ടി പിടിച്ചും വെട്ടി വീഴ്ത്തിയും കുത്തി കവര്‍ന്നും വെട്ടികൊന്നും ഭയപ്പെടുത്തിയും കീഴ്പ്പെടുത്തി മൃഗീയ വാസനയോടെ സുഖിക്കാന്‍ വേണ്ടിയാണ്.. കാരണം ആത്മീയ ജന്മബോധം അല്ല അവരെ നയിക്കുന്നത് പകരം ഡാര്‍വിന്റെ പരിണാമ വാദം ആണ് അവര്‍ക്കുള്ളത് . അവിടെ കുരങ്ങനും കടുവയും കാട്ടുപോത്തും കൃമിയും ഒക്കെ മനുഷ്യനായി പരിണാമം നേടിയ തിയറി ആണ്  പഠിപ്പിക്കപ്പെടുന്നത്‌ !! ആ ജീവികല്‍ക്കാവട്ടെ വിവേചന ബുദ്ധി ഇല്ലാത്തതിനാല്‍ അവ പരിണാമം സംഭവിച്ചു മനുഷ്യരായ കംമ്യുനിസ്ടുകളില്‍ ആ മുഖഭാവം അല്ലാതെ മാലാഖയുടെ മുഖഭാവം എങ്ങനെ ഉണ്ടാകാന്‍?

കണ്ണൂരിലെ ജനങ്ങള്‍ പാവങ്ങള്‍ ആണ്. പാര്‍ട്ടിയില്‍ ഉള്ളവരില്‍ ബഹു ഭൂരിപക്ഷവും സാമ്പത്തിക നിലയിലും അംഗീകാരം ലഭിക്കുന്നതിലും താഴെ നിലവാരത്തില്‍ ഉള്ളവരും ആണ്. എന്നാല്‍ അവരുടെ ആഗ്രഹങ്ങള്‍ ദുഷ്ട്ട ബുദ്ധികള്‍ ആയ നേതാക്കളുടെ വാക്കുകള്‍ക്കും പ്രവര്‍ത്തികള്‍ക്കും അനുരൂപമായി രൂപാന്തരപ്പെട്ടു നേതാക്കള്‍ കണ്കാനിമാരും അണികള്‍ വിവരക്കെടിനും വിവേജന രാഹിത്യതിനും കീഴ്പ്പെട്ടു അടിമകള്‍ ആയി കഴിഞ്ഞിരിക്കുന്നു.. സത്യത്തില്‍ സ്വാതന്ത്ര്യ ലബ്ധിക്കു മുന്‍പേ നിരോധിക്കപ്പെട്ട അടിമക്കച്ചവടം നടക്കുന്നത് കമ്മ്യുണിസ്റ്റ് പാര്‍ട്ടിയില്‍ ആണ്, കമ്മുനിസ്റ്റ്‌ പാര്‍ട്ടി ഗ്രാമങ്ങളിലും മാളങ്ങളിലും ആണ് ശ്രീജ. ബൌദ്ധികമായ ശൂന്ന്യത ബാധിച്ചര്‍ക്ക് മൃഗീയതയും മാനുശീകക്തയും തിരിച്ചറിയാന്‍ പറ്റാതെ വരും !


ഇരകള്‍ ആയി ഒടുവില്‍ അതിവേഗം സുഖം തേടി തിരിച്ചു വരാന്‍ പറ്റാത്ത വിധം പരിണാമം സംഭവിച്ച ജീവികള്‍ എന്ന് വേണം വിശേഷിപ്പിക്കാന്‍!! അല്‍പ്പം മനുഷ്യതം ഇവരില്‍ ഉണ്ടായിരുന്നു എങ്കില്‍ ഇവര്‍ അന്‍പത്തൊന്നു വെട്ടു വെട്ടില്ലായിരുന്നു.. കൊല്ലണമെന്ന് മാത്രം ആയിരുന്നു ലക്ഷ്യം എങ്കില്‍ പിടിച്ചു നിര്‍ത്തി ഒറ്റ വെട്ടിനു കൊല്ലുമായിരുന്നു...അതിനു പകരം വന്ന്യമായ മൃഗീയത ആണ് അന്‍പത്തൊന്നു വെട്ടുകള്‍ ആയി ഒരു മനുഷ്യന്റെ മുഖത്തെ വികൃതമാക്കി അത് കണ്ടു രസിച്ചു വിനോദ യാത്ര നടത്താനും കുടിച്ചു മുള്ളി ചീട്ടു കളിച്ചു രസിക്കാനും അവരുടെ മനസ്സിനെ ഒരുക്കിയത്...